ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

15 September 2019

സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട...

സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട:

ഹിന്ദുമതത്തെ ദുർബലപ്പെടുത്താൻ മിഷനറി തന്ത്രജ്ഞർ 2004ഇൽ ജോഷ്വ പ്രൊജക്റ്റിന്റെ ഉപ സംവിധാനം ആയി രൂപം കൊടുത്ത പദ്ധതി ആണ് പ്രൊജക്റ്റ് തെസ്സലോണിക്ക.

ഇത് വായിച്ചിട്ട് നമ്മുടെ ചുറ്റും നടക്കുന്ന സംഭവങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചാൽ നമ്മുടെ സിരകളിൽ ഒഴുകുന്ന രക്തം ഉറഞ്ഞുപോയതായി തോന്നിയാലും അത്ഭുതപ്പെടേണ്ട.

പ്രൊജക്റ്റ് തെസ്സലോണിക്ക ലക്‌ഷ്യം വയ്ക്കുന്നത് ഹിന്ദു സംസ്കാരത്തിന്റെ നെടും തൂണുകൾ ആയ ഉത്സവങ്ങൾ, പരമ്പരാഗത വിശ്വാസ സങ്കല്പങ്ങൾ, ആചാരങ്ങൾ തുടങ്ങിയവയെ ക്രമേണ ദുർബലപ്പെടുത്തി ചലനാത്മകമായ മതാചരണ പ്രക്രിയകളെ തളർത്തി ഹിന്ദു എന്ന മതബോധത്തെ നിഷ്‌ക്രിയമാക്കുക എന്നതാണ്. നിലവിൽ ഉള്ള ക്ഷേത്രങ്ങൾ അഭിവൃദ്ധി പ്രാപിക്കുകയോ, പുതിയ ക്ഷേത്രങ്ങൾ ഉണ്ടാവുകയോ തടയുക എന്നത് ഇതിൽ ഒരു ദൗത്യം ആണ്.

ഈ ലക്ഷ്യത്തിനായി ക്ഷേത്ര നിർമ്മാണ വിദഗ്ധരെയും ശില്പകലാ വിIദഗ്ധരെയും മതപരിവർത്തനത്തിന് വിധേയമാക്കാൻ പ്രത്യേകം പദ്ധതി തയ്യാറാക്കി പണം ഒഴുക്കിയും മറ്റ്‌ സാഹചര്യങ്ങൾ മുതലെടുത്തും ദീർഘവീക്ഷണത്തോടെ ഇത് സാധിച്ചെടുക്കുന്നു.

The First Baptist Church, Nashville, Tennessee, കുംഭമേള നടക്കുന്ന സ്ഥലങ്ങളോട് അനുബന്ധിച്ചുള്ള ഗ്രാമങ്ങളെ ദത്ത് എടുത്ത് വൻതോതിൽ പണം ഒഴുക്കി ദേശവാസികളെ വ്യാപകം ആയി മതപരിവർത്തനം നടത്തുന്നു. കുംഭമേള നടക്കുമ്പോൾ തദ്ദേശവാസികളുടെ നിസ്സഹകരണം ഉറപ്പിക്കുന്നത് വഴി പരമാവധി ക്ലേശങ്ങൾ സൃഷ്ടിച്ച് അടുത്ത തവണ ഇതിൽ പങ്കെടുക്കരുത് എന്ന തോന്നൽ ഉണ്ടാക്കുകയാണ് ഇതിന്റെ ലക്‌ഷ്യം. മറ്റൊരു മിഷൻ ഗ്രൂപ്പ് കാശി നഗരത്തിലെ തോണിക്കാരെ ലക്ഷ്യമാക്കി പ്രവർത്തിച്ച് അവരെ പരമ്പരാഗത തൊഴിലിൽ നിന്ന് അകറ്റി നിർത്താൻ പദ്ധതി നടപ്പിലാക്കുന്നു. ഗംഗാനദിയിൽ നടത്തുന്ന പിതൃ ബലി തർപ്പണം കാലങ്ങൾ കൊണ്ട് ഇല്ലായ്മ ചെയ്യുക എന്ന ലക്ഷ്യം ആണ് ഇവിടെ സാധിച്ചെടുക്കാൻ ശ്രമിക്കുന്നത്. മറ്റൊരു ഉദാഹരണം ആണ് പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥനിർമാണത്തിൽ ഏർപ്പെടുന്ന വിഭാഗത്തെ മതപരിവർത്തനം നടത്തി അതിൽ നിന്നും അകറ്റി ആ പാരമ്പര്യവും ഇഞ്ചിഞ്ചായി ഇല്ലായ്മ ചെയ്യുക എന്നത്.

ഇതിന് സമാന്തരം ആയി പരിസ്ഥിതി വാദികൾ, മൃഗസംരക്ഷണ വാദികൾ തുടങ്ങിയ ലേബലുകളിൽ വരുന്ന സംഘടനകളെ ഉപയോഗിച്ച് ഗണേശവിഗ്രഹ നിമഞ്ജനവും കുംഭമേളയും രഥയാത്രയും പൂരവും പൊങ്കാലയും എല്ലാം വ്യാപകം ആയി എതിർപ്പിന്റെ മുൾമുനയിൽ നിർത്തി വിവാദത്തിൽ പെടുത്തി ശോഭ കെടുത്തുക കൂടി ചെയ്യുമ്പോൾ തകർക്കൽ ത്വരിതപ്പെടുത്താം എന്നതാണ് പദ്ധതിയുടെ കാതൽ.

അങ്ങനെ തകർക്കാൻ പറ്റാത്ത കാര്യങ്ങളെ സ്വന്തമാക്കി മാറ്റി ഹിന്ദു സമൂഹത്തിന്റെ മാത്രം പ്രത്യേകത എന്ന് അവകാശപ്പെടാൻ പറ്റാത്ത വിധം പൊതുവൽക്കരിക്കുക എന്നതാണ് അടുത്ത രീതി. വിദ്യാരംഭം, കൊടിമരം, ചോറൂണ്, ക്രിസ്തുയോഗ, വേദം എന്ന പേര്, വൈദികൻ എന്ന സ്ഥാനപ്പേര്, ധ്യാനം, തപസ്സ് തുടങ്ങിയ പേരുകളുടെ വ്യാപകമായ ഉപയോഗം തുടങ്ങിയവ ഇതിൽ വരുന്ന ചതിക്കുഴികൾ തന്നെ. ഇത് ശക്തമായി എതിർക്കപ്പെടേണ്ടതാണ് . ഹൈന്ദവ ദേവതകളെ അവഹേളിക്കലല്ല ഉദ്ദേശം.കൃഷ്‌ണൻ തന്നെയാണ് ക്രിസ്തു എന്ന് വരുത്തിതീർക്കണം. കൃസ്തുമതം കൃഷണനോളം പൗരാണികമാണെന്നു വരുത്തണം. ഹൈന്ദവാചാരങ്ങൾ   ക്രിസ്തുമതത്തിൽ നിന്ന് വന്നതാണെന്ന് വരുത്തി തീർക്കണം. എഴുത്തും വായനയും അറിയാത്ത നിരക്ഷരയായ ദരിദ്ര ഹിന്ദുക്കളെ ഇത് കാണിച്ചു മനസാന്തരപ്പെടുത്താൻ എളുപ്പമല്ലേ. അടുത്ത തലമുറ ഈ കള്ളത്തരങ്ങൾ  ചരിത്രമായി കാണും. ആരും ഇതിന്റെ ഓതെന്റിസിറ്റി അന്വേഷിക്കില്ല  ക്രിസ്തു മതത്തെയും ബൈബിളിനെയും അതുണ്ടായ സ്ഥലത്തും യൂറോപ്യൻ രാജ്യങ്ങളിലും വിശ്വാസികൾ കൈവിട്ടുകഴിഞ്ഞു. പഴയപോലെ പലസ്തീനിലെയും ഇസ്രയേലിലെയും കഥകൾ പറഞ്ഞാൽ ഇപ്പോൾ ആരും ചെവിക്കൊള്ളില്ല. ഇതൊരു പുതിയ തന്ത്രമാണ്. പള്ളിയിൽ കൽവിളക്കും നിലവിളക്കും സ്ഥാപിക്കുന്നതും, ആനയെ എഴുന്നെള്ളിക്കുന്നതും,പഞ്ചവാദ്യതിന്റെ  അകമ്പടിയോടെ പള്ളിപ്പെരുന്നാൽ നടത്തുന്നതും,യോഗ ക്രിസ്തീയമാക്കി മാറ്റുന്നതും, എഴുന്നെള്ളിക്കുന്ന തിടമ്പിൽ യേശുവിന്റെ രൂപം കൊത്തുന്നതും , വിഷുവിനു കൃഷ്ണന് പകരം യേശുവിന്റെ രൂപം വെച്ച് കണി ഒരുക്കുന്നതും എല്ലാം ഈ കുതന്ത്രത്തിന്റെ ഭാഗമാണ്. വേദങ്ങളിൽ ക്രിസ്തു പരാമര്ശമുണ്ടെന്നു പ്രചരിപ്പിക്കുന്നതും യേശുചരിതം  എഴുതിയതും എല്ലാം ഈ ഉദ്ദ്‌ശത്തോടുകൂടി തന്നെ. അടുത്ത നൂറ്റാണ്ടിൽ ഇതെല്ലം ചോദ്യം ചെയ്യപ്പെടാനാവാത്ത ചരിത്രവും പുരാണവുമാകും. ഹിന്ദുക്കൾ കൂട്ടത്തോടെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെടും. ഈ കുപ്രചാരണങ്ങളെയല്ലാം തകർക്കപ്പെടേണ്ടതുണ്ട് ശക്തമായ പ്രക്ഷോഭങ്ങളിലൂടെ ഇത്തരം കള്ളത്തരങ്ങൾ പൊളിച്ചടുക്കി.തീയിടണം. ഹൈന്ദവാചാരങ്ങളെ ക്രിസ്തീയവത്കരിക്കാൻ അനുവദിക്കരുത് .

ജനപ്രിയ ഹിന്ദു ആധ്യാത്മിക ടെലിവിഷൻ പ്രോഗ്രാമുകൾ തടയുന്നതിന് അമിത നിരക്ക് കൊടുത്ത് പ്രൈം സ്ലോട്ടുകൾ കരസ്ഥമാക്കി വയ്ക്കുന്ന രീതിയും വൻതോതിൽ പണം നിക്ഷേപിച്ചു രാഷ്ട്രീയ നേതൃത്വത്തെ വരുതിയിൽ നിർത്തുന്ന രീതിയും എല്ലാം ഇതിന്റെ ഭാഗങ്ങൾ മാത്രം.

ഇപ്പോൾ ശബരിമലയിൽ കാണുന്നതും, ജെല്ലിക്കെട്ടിലും തൃശൂർ പൂരത്തിലും മൃഗസ്നേഹികൾ ഇടപെട്ടതും, ആറ്റുകാൽ പൊങ്കാലയിലും ദീപാവലിക്കും പരിസ്തിഥി സ്നേഹികൾ ഇടങ്കോലിടാൻ നോക്കിയതും എല്ലാം ചേർത്ത് വായിക്കാം. ജുഡീഷ്യറിയെ നിയന്ത്രണത്തിൽ നിർത്തി ആവശ്യമായ വഴിയിൽ കാര്യങ്ങൾ നിർദോഷം എന്ന് തോന്നുന്ന വിധം തിരിച്ചു വിടാൻ പോലും കരുത്ത് ഉള്ള ഈ വിഭാഗം നമ്മുടെ ഇടയിൽ ഭീകരമായ ഒരു ലക്ഷ്യത്തിനായി പ്രവർത്തിക്കുന്നു..

സ്വന്തം അസ്തിത്വത്തെ കാത്തു സൂക്ഷിക്കാൻ നമ്മുക്ക് ഏറെ പൊരുതേണ്ടി വരും. കരുതിയിരിക്കാം..

No comments:

Post a Comment